വരുന്ന സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ശമ്പള ഘടനയിൽ മാറ്റം വരാൻ സാധ്യത. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അലവൻസുകളും ആകെ ശമ്പളത്തിന്റെ അൻപത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ശമ്പളത്തിന് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്മെന്റും പിഎഫിലേയ്ക്കുള്ള ജീവനക്കാരുടെ വിഹിതവും വർധിക്കും.
കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
ആകെ ശമ്പളത്തിന്റെ അൻപത് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വ്യവസ്ഥയുടെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായി വന്നേക്കും. തൽക്കാലത്തേക്ക് ജീവനക്കാരുടെ വരുമാനം കുറഞ്ഞേക്കുമെങ്കിലും വിരമിക്കുന്ന സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ടത്തിനായി പോലീസ് സേന ഒരുങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക