ഇന്ത്യയില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇതോടൊപ്പം വാക്സിന് ആഗോള തലത്തില്‍ ഉപയോഗിക്കാനും ഡബ്ല്യൂഎച്ച്ഒ അംഗീകാരം നല്കി. വാക്സിന് വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തലുണ്ട്.
സ്വർണക്കടത്ത്; കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും
ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിര്‍മിക്കുന്നത്. ലോകാരോഗ്യ സംഘടന കൊവിഷീല്‍ഡിന് അനുമതി നല്‍കിയിരിക്കുന്നത് നാല് ആഴ്ചകളുടെ പഠനകള്‍ക്ക് ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക