മൊബൈല്‍ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ലൈംഗീകതയെ ഒളിച്ചുവെക്കേണ്ട ഒന്നല്ല എന്ന കാഴ്ച്ചപ്പാട് യുവാക്കളില്‍ വളര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.
പങ്കാളികള്‍ തമ്മില്‍ വിവാഹത്തിന് മുമ്ബേ പരസ്പരം സംസാരിക്കുന്നതും മനസ്സിലാക്കുന്നതും ഇവരുടെ ലൈംഗീക താല്പര്യങ്ങള് മനസ്സിലാക്കാനും അംഗീകരിക്കാനുള്ള അവസരം നല്കുന്നു. ഇത് വിവാഹബന്ധം കൂടുതല്‍ ദൃഢമാകാനും കുറച്ചൊന്നുമല്ല സഹായിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ 27 )ം വയസ്സിലാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്, പുരുഷന്മാരണെങ്കില് 29 )ം വയസ്സിലും .അമേരിക്കന്‍ സൊസൈറ്റി ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്ന മനോഭാവം കാണിക്കുന്നവരാണ്, ആന്ത്രോപോളജിസ്റ്റായ ഹെലന് ഫിഷര്‍ അഭിപ്രായപ്പെടുന്നു. അനാട്ടമി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ് ഫിഷര്‍. നല്ല വിദ്യാഭ്യാസം ലഭിച്ചവരാണ് ആരോഗ്യകരവും ഏറ്റവും ആസ്വാദകരമായ ലൈംഗീകബന്ധം പുലര്‍ത്തുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
സ്ത്രീകള്‍ ലൈംഗീകബന്ധത്തില്‍ പുതുമകള്‍ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ തന്റെ പങ്കാളിയെ ഏറ്റവും സംതൃപ്തയാക്കണമെന്ന് പുരുഷന്മാരും ആഗ്രഹിക്കുന്നു. പരസ്പരം ആഗ്രഹങ്ങള്‍ തുറന്നുപറയുമ്ബോളാണ് പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കുന്നത്.
പുരുഷന്മാര് സ്ത്രീകളോട് അവരുടെ താല്പര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതും സ്ത്രീകള്‍ വളരെ ഇഷ്ടപ്പെടുന്നു. അതോടൊപ്പം പുരുഷന് കിടപ്പറയില്‍ അല്‍പ്പം മേധാവിത്വം ത്രേ. പങ്കാളികള്‍ തമ്മില്‍ സെക്സ് ക്വസ്റ്റനെയര്‍ ഉണ്ടാക്കുന്നതും പരസ്പരം ഉത്തരങ്ങള്‍ നല്‍കുന്നതും താല്പര്യങ്ങള് പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കും.
ിഷര് നടത്തിയ സര്‍വ്വേയില്‍ 71 ശതമാനത്തോളം സ്ത്രീകളും തങ്ങളുടെ ലൈംഗീകബന്ധത്തില്‍ സംതൃപ്തരാണ്. എന്നാല്കാണിക്കുന്നതും മിക്ക സ്ത്രീകളും രഹസ്യമായി ഇഷ്ടപ്പെടുന്നുണ്ട പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. 52 ശതമാനത്തോളം മാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക