കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. പതിനഞ്ച് പ്രമുഖ നേതാക്കളാണ് പരസ്പരം കാലുമാറി കോൺഗ്രസിലും ബിജെപിയിലും എത്തിയത്.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞ വിമതർ കോൺഗ്രസിനെതിരെ ഒമ്പത് സീറ്റിലും ബിജെപിക്കെതിരെ 12 സീറ്റിലും ജനവിധി തേടുന്നു. അധികാര മോഹികളായ ഈ നേതാക്കളെ എങ്ങിനെ വിശ്വസിക്കുമെന്നാണ് ജനം ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക