പാലക്കാട് : പാലക്കാട് സുബൈര്‍ വധത്തിൽ അന്വേഷണം ബിജെപി പ്രവര്ത്തകന് രമേശിലേക്ക്. കള്ളിമുള്ളി സ്വദേശി രമേശ് ആണ് ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് വാടകയ്ക്കെടുത്തത്.
കാര്‍ കൊണ്ടുപോയത് ഇന്നലെ രാവിലെ ഒന്‍പതു മണിക്കാണെന്നും കാര്‍ വാടകയ്ക്ക് നല്കി അലിയാര് പറഞ്ഞു.
ആൻറണി രാജു മന്ത്രിയായത് ഞങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ്; ഗതാഗത മന്ത്രിക്കെതിരെ സി. ഐ. ടി. യു
അതിനിടെ, രമേശും അലിയാറും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. കാര്‍ ആവശ്യപ്പെട്ട് രമേശ് അലിയാരെ വിളിക്കുന്നത് നാലു ദിവസം മുന്‍പാണ്.
കാറെടുക്കാന്‍ വ്യാഴാഴ്ച വരാമെന്ന് രമേശ് ആദ്യം പറഞ്ഞു. മഴ കാരണം വരാന്‍ പറ്റിയില്ലെന്നും വെള്ളി രാവിലെ വരാമെന്നും ശബ്ദരേഖയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക