സ്വർണക്കടത്ത് കേസിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് ആരംഭം കുറിക്കും. വിഷയത്തിൽ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങളും പ്രതിരോധിക്കുന്നതിനായി വിശദീകരണ യോഗങ്ങളും റാലികളും ഇന്ന് നടക്കും. തിരുവനന്തപുരത്താണ് യോഗങ്ങൾക്ക് തുടക്കം കുറിക്കുക.
രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി യെസ് ബാങ്ക്
മുഖ്യമന്ത്രിയ്ക്ക് പിന്തുണ നൽകിക്കൊണ്ട് വലിയ റാലിയാണ് ഇടത്പക്ഷ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ മുന്നണിയുടെ നിലപാടുകളെന്താണെന്ന് വിശദീകരിക്കും.
ജൂലൻ ഗോസ്വാമിയായി അനുഷ്ക ശർമ്മ, ‘ഛക്ദ എക്സ്പ്രസ്’ എത്തുന്നു
വിഷയത്തിൽ സ്വപ്ന സുരേഷിന് വലിയ രീതിയിലുള്ള വിശ്വാസ്യതയോന്നും ലഭിച്ചിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തുന്നത്. അതേസമയം, ആരോപണങ്ങൾ മുഖ്യമന്ത്രിയ്ക്ക് എതിരായതിനാൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക