സ്വപ്ന സുരേഷിനെതിരെ ഇന്ന് എം.വി ഗോവിന്ദൻ മാനനഷ്ട കേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായാണ് അദ്ദേഹം ഹർജി സമർപ്പിക്കുക. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ വ്യക്തി ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയെന്നും എം.വി ഗോവിന്ദൻ പറയുന്നു.
ദ കേരള സ്റ്റോറിക്കെതിരെ നടപടിയെന്ത്? നിയമോപദേശം തേടി സംസ്ഥാന സര്ക്കാര്
സംഭവത്തിൽ പത്ത് കോടിരൂപ നഷ്ടപരിഹാരം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക