15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുകയാണെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം കേരളത്തോട് പറഞ്ഞു. എന്നാൽ കേരളം നടത്തുന്നത് വാഹനം പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ആലോചന മാത്രം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് വയനാട്ടിൽ നിന്നൊരു താരോദയം
15 വർഷം പഴക്കമുള്ളതും സർവീസ് നടത്തുന്നതുമായ കെഎസ്ആർടിസി ബസ്സുകളെ പൊളിക്കലിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കിയത് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാകുമെന്നും കരുതുന്നുണ്ട്.
അട്ടപ്പാടിയിൽ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാരും കർഷകരും
കേന്ദ്രത്തിന്റെ വാഗ്ദാനം വന്നതോടെ ഉപയോഗിക്കാതെ കിടക്കുന്ന 720 കെഎസ്ആർടിസി ബസുകൾ കൂടി ഉൾപ്പെടുത്തി വാഹനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക