29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ ലഭ്യമാക്കുന്ന ‘ഭാരത് അരി’ വില്പന കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആരംഭിച്ചു. 29 രൂപ നിരക്കിൽ 150 ചാക്ക് പൊന്നി അരി വിറ്റതയാണ് ലഭ്യമാകുന്ന വിവരം.
അടുത്ത ദിവസങ്ങളിൽ മറ്റു ജില്ലകളിൽ വാഹനങ്ങളിൽ അരിയുടെ വിതരണം തുടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. ഭാരത് അരിയുടെ വിതരണത്തിനുള്ള ചുമതല നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ആണ്. ‘
29 രൂപയ്ക്ക് ‘ഭാരത് അരി’ വിൽപ്പന നടത്തുന്നതിലൂടെ കേന്ദ്രം രാഷ്ട്രീയ മുതലെടുപ്പ് നടക്കുകയാണെന്ന് കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക