പെരിയ

പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങള്‍

പെരിയ ഇരട്ടക്കൊലക്കേസില്‍  പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും  ശരത് ലാലിന്റെയും   കുടുംബങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഡാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടല്‍ തേടി ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ...

പെരിയ ഇരട്ടക്കൊലക്കേസ്; 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു, പരസ്പര വിരുദ്ധമായ മൊഴികളെന്ന് സൂചന

പെരിയ ഇരട്ടക്കൊലക്കേസ്; 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു, പരസ്പര വിരുദ്ധമായ മൊഴികളെന്ന് സൂചന

പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. പ്രതികൾ പരസ്പര വിരുദ്ധമായ ...

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രത്തിൽ പിഴവുണ്ടായെന്ന് ഹൈക്കോടതി. ജിഐ പെപ്പ് കൊണ്ടടിച്ചാൽ എങ്ങനെ മുറിവുണ്ടാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ചോദ്യം സർക്കാരിനോട് ചോദിച്ചത്. ...

പെരിയ ഇരട്ടക്കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പെരിയ ഇരട്ടക്കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശത്‌ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വിരോധം ആണെന്നാണ് കുറ്റപത്രത്തില്‍ ...

പെരിയ ഇരട്ടക്കൊലപാതകം : അറസ്റ്റിലായ സിഐടിയു പ്രവര്‍ത്തകനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സിഐടിയു പ്രവര്‍ത്തകന്‍ പാക്കം വെളുത്തോളി സ്വദേശി എ സുബീഷിനെ (29) ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് ...

പെരിയ ഇരട്ട കൊലപാതകം;രണ്ട് സിപിഎം നേതാക്കൾ  അറസ്റ്റിൽ

പെരിയ ഇരട്ട കൊലപാതകം;രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റിലായി. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ...

Latest News