പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും, അറിയുന്നതെന്തു കൊണ്ടെന്നോ? സഖീ, ഞാനുമിതുപോലെ, രാത്രിമഴപോലെ…’ !
രാത്രിമഴയോടു ഞാന്‍പറയട്ടെ, നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍ നിന്റെയലിവും അമര്‍ത്തുന്ന രോഷവും,ഇരുട്ടത്തു വരവും, തനിച്ചുള്ള തേങ്ങിക്കരച്ചിലും പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും ...