ഈ വർഷം മാർച്ചോടെ മൊബൈൽ വാലറ്റ് കമ്പനികളിൽ 90 ശതമാനവും പൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്ബനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയിട്ടില്ല.
95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്ബനിയുടെ സീനിയര്‍ എക്സിക്യുട്ടീവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക