വിവാഹം വാഗ്ദാനം നൽകി വഞ്ചിചിരുന്ന പേരിൽ മനംനൊന്ത് ആത്മഹത്യാ ചെയ്ത കോട്ടയം സ്വേദേശി റംസിയുടെ കേസിൽ പ്രതി ചേർക്കപെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രെമം നടക്കുനതയായി ആരോപണം ഉയർത്തി കൊണ്ട് റംസിയുടെ കുടുംബം ഉന്നതത്തല അന്വേഷണം കേസിൽ വേണമെന്ന് ആവശ്യമുയർത്തി കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് റംസിയുടെ പിതാവ് റഹിം പറഞ്ഞിരിക്കുകയാണ്.
കേസിലെ പ്രധാന പ്രതി ആയ അറസ്റ്റ് ചെയ്ത ഹരീഷ് മുഹമ്മദ് അന്വേഷണം ഒടുക്കാൻ ആണെന്ന് ഇപ്പോൾ ശ്രെമം തുടരുന്നത്. ആരോപണത്തിൽ ഒരാളെ മാത്രം ആണെന്ന് മരിച്ച് 10 ദിവസത്തിനുള്ളിൽ പോലീസ് ചോദ്യക്ക് ചെയ്തിരുന്നത്. ഒരിക്കൽ മാത്രമാണ് പ്രതി സ്ഥാനത്ത് ഉള്ള സീരിയൽ താരം ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും.
നടിയെ ഉന്നത ബന്ധങ്ങൾക്ക് കൊണ്ട് രക്ഷിക്കാൻ ആണ് ഇപ്പോൾ ശ്രെമം നടക്കുന്നത്. എന്നാൽ ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ നടി ഒളിവിൽ പോയിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. പോലീസ് തെളിവ് ശേഖരിക്കുന്നു എന്ന പതവ് പല്ലവി ആവർത്തിക്കുകയാണ് ഇവിടെയും.
അതേസമയം മകൾക്ക് നീതി കിട്ടുന്നവരെ പോരാടും എന്ന് റംസിയുടെ പിതാവ് ആയ റഹിം വെക്തമാകുകയും ചെയ്തത്. അന്വേഷണ സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥർ കോറോന്തിൽ കഴിയുക ആണെന്ന് കേസിലെ അന്വേഷണം വൈകിപ്പിക്കുന്നത്. അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിന്റെ തെളിവ് ആണ് തെളിവുകൾ ഏറെ ഉണ്ടായിട്ടും പ്രതികൾ കണ്മുന്നിൽ ഉണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തെ എന്ന് റഹിം പറയുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണം എന്ന് റംസിയുടെ പിതാവായാ റഹിം പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക