ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് യു പി സർക്കാർ. കേസ് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു.
കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഗവൺമെന്റ് നഴ്സസ് പണിമുടക്കിലേക്ക്
സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്ന് കെ യു ഡബ്ള്യു ജെ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് അഭിഭാഷകർക്ക് കാപ്പനെ കാണുന്നതിൽ തടസമില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക