അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടഭേദഗതി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായി ലോട്ടറികളൊന്നും നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ചട്ടഭേദഗതിയെന്ന് കോടതിയില്‍ ഹർജി പരിഗണിക്കവെ സർക്കാർ വ്യക്തമാക്കിയിരുന്നു.
സംഘർഷ സാധ്യത സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു ; കർഷക സംഘടനകളുടെ യോഗം ഇന്ന്
സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി നാഗാലാന്റ് ലോട്ടറി വില്‍പ്പന തടഞ്ഞതിനെതിരെ നല്കിയ ഹര്‍ജിയിലായിരുന്നു ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ്. കൊണ്ടുവന്നിരിക്കുന്ന ചട്ടഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
കർഷകരുടെയും പോലീസിന്റെയും ഏറ്റുമുട്ടൽ, അവസ്ഥ മോശമാകാൻ കാരണം മോദി സർക്കാരെന്ന് സീതാറാം യെച്ചൂരി
പ്രതികരിക്കാൻ ഇവിടെ എഴുതുക