ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതിയുടെ പരാമര്‍ശംമുണ്ടായത് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു. കൂടാതെ ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു.
സെക്രട്ടേറിയറ്റിന് മുന്പില് മുട്ടിലിഴഞ്ഞ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍; പ്രതിഷേധം
സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത് ഫേസ്ബുക്കിനും വാട്സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ്. കൂടാതെ ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഫേസ്ബുക്കിനും വാട്സ്ആപ്പിനും നോട്ടീസ് അയച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക