ഇന്നലെയാണ് സലിം കുമാർ തുക കൈമാറിയത്. അരിത നാമനിർദേശപത്രിക നൽകുമ്പോൾ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു.ഹൈബി ഈഡൻ എം.പി വഴിയാണ് സലിംകുമാർ അരിതയുമായി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകുന്ന കാര്യം അറിയിക്കുകയായിരുന്നു.
പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ; ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്ന് മുഖ്യമന്ത്രി |
അരിതയുടേതിന് സമാനമായിരുന്നു തന്റെ ജീവിതം.അരിതയുടെ ജീവിതം അറിഞ്ഞപ്പോൾ തന്റെ പഴയകാലം ഓർമവന്നുവെന്ന് സലിംകുമാർ പറഞ്ഞിരുന്നു. വീട്ടിൽ മൂന്നു നാല് പശുക്കൾ ഉണ്ടായിരുന്നുവെന്നും പഠിക്കുന്ന സമയത്ത് വീടുകളിലും ഹോട്ടലുകളിലും പാൽ കൊണ്ടുപോയി കൊടുത്തിരുന്നുവെന്നും സലിംകുമാർ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക