കാമുകിയെ കാണാനെത്തിയ 17 -കാരനെ പെൺകുട്ടിയുടെ കുടുംബം കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം. സൗരഭ് കുമാർ എന്ന 17-കാരനാണ് കൊല്ലപ്പെട്ടത്. കാമുകിയെ കാണാനായി സൗരഭ് കുമാർ രാത്രി അവളുടെ വീട്ടിൽ പോയി. എന്നാൽ, പെൺകുട്ടിയുടെ വീട്ടുക്കാർ സൗരഭ് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിൽ പ്രകോപിതരായ കുടുംബാംഗങ്ങൾ സൗരഭിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയശേഷം മർദ്ദിച്ച് അവശനാക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ സൗരഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിൽ പ്രകോപിതരായ സൗരഭിന്റെ കുടുംബവും ബന്ധുക്കളും പ്രതിയെന്ന് സംശയിക്കുന്ന സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ചു. കൂടാതെ പ്രതികാരമായി സൗരഭിന്റെ സംസ്കാര ചടങ്ങുകൾ പ്രതിയുടെ വീടിന് മുന്നിൽ വച്ച് നടത്തുകയും ചെയ്തു. സൗരഭ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സുശാന്ത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റ് പ്രതികൾക്കായി തിരിച്ചിൽ ആരംംഭിച്ചു. അതേസമയം, പ്രധാന പ്രതിയുടെ വീട്ടിൽ ആക്രമണം നടത്തിയെന്നാരോപിച്ച് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനനേന്ദ്രിയം മുറിച്ചുമാറ്റിയശേഷം തല്ലിക്കൊന്നു. ബീഹാറിലാണ് സംഭവം. കാമുകിയെ കാണാനായി സൗരഭ് കുമാർ രാത്രി അവളുടെ വീട്ടിൽ പോയി. എന്നാൽ, പെൺകുട്ടിയുടെ വീട്ടുക്കാർ സൗരഭ് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.
പെൺകുട്ടിക്കൊപ്പം സൗരഭിനെ കണ്ടെത്തിയ ബന്ധുക്കൾ പ്രകോപിതരായി. തുടർന്ന്, അദ്ദേഹത്തിന്റെ ജനനേന്ദ്രിയം അറുത്ത് മാറ്റുകയും, അദ്ദേഹത്തെ മർദ്ദിച്ചവശനാക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ സൗരഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. യുവാവിന്റെ കൊലപാതകത്തിൽ പ്രകോപിതരായ അയാളുടെ കുടുംബവും ബന്ധുക്കളും പ്രതിയെന്ന് സംശയിക്കുന്ന സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ചു.
കൂടാതെ പ്രതികാരമായി സൗരഭിന്റെ സംസ്കാര ചടങ്ങുകൾ പ്രതിയുടെ വീടിന് മുന്നിൽ വച്ച് നടത്തുകയും ചെയ്തു. സൗരഭ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സുശാന്ത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരിച്ചിൽ ആരംംഭിച്ചു. അതേസമയം, പ്രധാന പ്രതിയുടെ വീട്ടിൽ ആക്രമണം നടത്തിയെന്നാരോപിച്ച് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക