കേരളത്തെ തന്നെ നടുക്കിയ വധക്കേസ് ആൺ മാധവിന്റേത്. കാലമിത്ര പിന്നിട്ടിട്ടും ഇപ്പോഴും വിസ്താരം തുടർന്ന് കൊണ്ടിരിക്കുകയാണ്. കേസിൽ 77, 99, 100, 112, 113 സാക്ഷികളായ വാസുദേവൻ, സുന്ദരി, മുഹമ്മദ് ഹനീഫ, സുജിലാൽ, റെജിമോൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം വിസ്തരിക്കാനിരുന്നത്.
കഴിക്കണം ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും പുഴമീൻ.. എന്തിനെന്നോ!
ഇതിൽ മുഹമ്മദ് ഹനീഫ ഹാജർ ആയില്ല. സുന്ദരി, സുജിലാൽ, റെജിമോൻ എന്നിവർ അഗളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ്. 77 -ാം സാക്ഷി കെ. വാസുദേവൻ ഐഡിയ സെല്ലുലാർ ലിമിറ്റഡിലെ നോഡിൽ ഓഫീസറാണ്. ഇവരിൽ റെജിമോൻ ഒഴികെ ബാക്കിയുള്ളവരുടെ വിസ്താരം പൂർത്തിയായി.
സ്ഥിരമായി ഹൈഹീൽസ് ധരിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ്
എല്ലാവരും നൽകിയ മൊഴിയിൽ തന്നെ ഉറച്ചുനിന്നു. ഒക്ടോബർ 20നാണ് അടുത്ത വിസ്താരം തുടരുക.ഇതിനിടെ മധുവിന്റെ മരണത്തെ സംബന്ധിച്ചുള്ള മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്നത്തെ സബ് കളക്ടർ ജെറോമിക് ജോർജ്, മണ്ണാർക്കാട് മജിസ്ട്രേറ്റ് എസ്.രമേശൻ എന്നിവരാണ് ഇത് സമർപ്പിക്കേണ്ടത്. ഇതിന്റെ നിയമ സാധുതയെ സംബന്ധിച്ച് പ്രതിഭാഗം അഭിഭാഷകർ ആക്ഷേപം ഉന്നയിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക