റിയാദ്: 2024ലെ ഹജ്ജ് സീസണിന് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക.
ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷന്റെ സമാപനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് സീസണിന് ഓദ്യോഗികമായി തുടക്കം കുറിച്ചത്.
എഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ചുകൊണ്ട് മികച്ച സേവനങ്ങളാണ് ലഭ്യമാവുകയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക