ഇന്തോനേഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 3 പേർ കൊല്ലപ്പെട്ടു. ലോബോംക് ദ്വീപിലാണ് റിക്റ്റർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
ബോബോ നഗരത്തിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നശിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പത്തിന് 7 കിലോമീറ്റർ വരെ വ്യാപ്തിയുണ്ടായിരുന്നതായി യു എസ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക