അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയെ മറീന ബീച്ചിൽ സംസ്കരിച്ചു. അനാസമാധിക്ക് സമീപം ദേശീയ ബഹുമതികളോടെയായിരുന്നു സംസ്കാരം.
രാജാജി ഹാളിൽ നിന്നും മറീന ബീച്ചിലേക്കുള്ള ഭൗതിക ശരീരം വഹിച്ചുള്ള
വിലാപയാത്രയിൽ പതിനായിര കണക്കിനാളുകള്‍ പങ്കു ചേര്‍ന്നു. വിലാപയാത്ര കടന്ന് വന്ന വഴികളില്‍ എല്ലാം തന്നെ വന്‍ജനാവലിയാണ് കാത്തുനിന്നത്. അതേസമയം മറീന ബീച്ചിലെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുന്ന സാഹചര്യവും ഉണ്ടായി.
ശക്തമായ മഴ; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക