ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന 400 ലധികം ചാനലുകൾ യൂട്യൂബ് നിരോധിച്ചു. ഇതിന്റെ ഭാഗമായി ഏതാണ്ട് 10 ലക്ഷത്തോളം കമന്റുകളും യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഓരോ വീഡിയോയുടെ താഴെയും പ്രത്യക്ഷപ്പെടുന്നത്.
പ്രത്യക്ഷത്തിൽ സോഭാവികമെന്നു തോന്നുമെങ്കിലും ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന താരത്തിലുള്ളവയാണ് പല വിഡിയോകളെന്നും യൂട്യൂബ് നിരീക്ഷിച്ചു. ഇതോടൊപ്പം അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും യുട്യൂബ് നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക