കര്‍ഷക ബില്ലിനെതിരെ മാത്രമല്ല, മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയാണ് ചെയ്തത്. രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ ഈ പ്രകടനം അങ്ങേയറ്റം അപമാനകരമാണ്. കേന്ദ്രമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ്. കാർഷിക ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊക്കമില്ലായ്മ പരിമിതിയല്ല, ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സൂരജ്
അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും വിലക്കിയിട്ടില്ല. പാർലമെന്റിൽ അഭിപ്രായം പറയുന്നതിനും ശബ്ദം ഉയർത്തുന്നതിനുമെല്ലാ അവിടെയുള്ളവർക്കെല്ലാം സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അവർ ചെയ്തത് സഭ ബഹിഷ്കരിച്ച് ഇറങ്ങിപോകുകയാണ്. അതിനുശേഷം അവർ രാഷ്ട്രപതിയെ കാണുന്നു. അതിനെല്ലാം ഇനിയും 300 ഓളം ദിവസങ്ങൾ അവശേഷിക്കുന്നുണ്ട്. 70 -80 ദിവസങ്ങൾ വരെയാണ് പാര്‍ലമെന്റ് സമ്മേളനങ്ങൾ ഉണ്ടാകുകയെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക