യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിരുന്നത്. ജാമ്യം ലഭിച്ചിരിക്കുന്നത് തമ്പാനൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്. ജാമ്യം നല്‍കിയത് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ വിജയ് പി നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.
ഉത്തര്‍പ്രദേശിൽ ഗര്‍ഭിണിയായ പതിനാലുകാരിയെ തലയറുത്ത് കൊലപ്പെടുത്തി; പ്രതികൾ പിതാവും സഹോദരനും
വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തിരുന്നു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഈ മാസം 9ന് ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക