കാര്‍ഡ് ഉടമകളില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കിയ സംഭവത്തിൽ മാസ്റ്റര്‍ കാര്‍ഡ് കമ്പനിക്കെതിരായ കേസില്‍ നടപടി. പതിനഞ്ച് വര്‍ഷത്തോളമായി 46 ദശലക്ഷം ബ്രിട്ടീഷ് കാര്‍ഡ് ഉടമകളില്‍ നിന്നും അധിക ചാർജ് ഈടാക്കുന്നുവെന്നതാണ് കേസിനാസ്പദമായത്. 1992 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബ്രിട്ടനിലെ ഉപയോക്താക്കളില്‍ നിന്നും മാസ്റ്റര്‍കാര്‍ഡ് അമിത ചാര്‍ജ് ഈടാക്കി. ഇതാണ് കേസിലേക്ക് നയിച്ചത്.
കമ്പനിയ്ക്കെതിരായ നടപടിയിൽ മാസ്റ്റർകാർഡ് നൽകിയ അപ്പീൽ സുപ്രീംകോടതി നിരാകരിച്ചിരുന്നു. 18.5 ബില്ല്യണ്‍ നഷ്ടപരിഹാരം ഇടാക്കാനുള്ള ക്ലാസ് നടപടിക്ക് ബ്രിട്ടീഷ് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.
കടല്‍ കടന്ന് വയനാട്ടില്‍ നിന്ന് തലശ്ശേരിയിലേക്ക് ഒരു തപാല്‍ വോട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക