രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകസമരത്തിന് ഈ മാസം 26 ന് ആറുമാസം തികയും. അന്നേദിവസം സംയുക്ത കര്ഷകസമരസമിതി നേതൃത്വത്തില്‍ കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. തുടർന്ന് തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് 12 പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വന്നു. ഒപ്പം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒടുവിൽ കാത്തിരിപ്പ് ഫലം കണ്ടു…! ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകളിൽ ഡാർക്ക് മോഡ് പുറത്തിറക്കി ഗൂഗിൾ
രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ കോവിഡ് മഹാമാരിക്ക് ഇരകളാകുന്നത് ഒഴിക്കാന്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, ഉദ്ധവ് താക്കറേ, എം കെ സ്റ്റാലിന്, ഹേമന്ത് സോരന്‍ എന്നിവരാണ് പ്രതിഷേധദിനാചരണത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മാസം മുതൽ കടകൾ തുറക്കാൻ അനുമതി നൽകണം, ആവശ്യവുമായി മുംബൈയിലെ ചില്ലറ വ്യപാരികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക