ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി. വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോടാണ് ബംഗാള്‍ സര്‍ക്കാര്‍ റിപ്പോർട്ട് തേടിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജിസിഡിഎ വ്യക്തമാക്കി.
ഐക്യത്തെ ഗ്രൂപ്പ് വളര്‍ത്തുന്നതിന്റെ ഭാഗമായി കാണേണ്ടെന്ന് കെ മുരളീധരന്
കഴിഞ്ഞ ദിവസം വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങവെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. എന്നാൽ, വിമാനത്തിന്റെ റൂട്ടിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ജിസിഡിഎയില്‍ നിന്ന് ആരാഞ്ഞത്.
ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍
അപകടത്തിൽ മമത ബാനർജിക്ക് മുതുകിന് പരിക്കേറ്റിരുന്നു. ആകാശച്ചുഴിയില്‍ നിന്ന് പുറത്തുകടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക