മൂന്നാര്‍: സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെട്ടിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരും അപകട നില തരണം ചെയ്തു.
കഴുത്തിലും കൈയ്യിലും പരിക്കേറ്റ പെണ്‍കുട്ടി കോയമ്പത്തൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുറിവില്‍ തുന്നലുകള്‍ ഉണെങ്കിലും സ്ഥിതി ഗുരുതരമല്ല.
ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് തെളിഞ്ഞു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 24കാരനെ കോടതി വെറുതെ വിട്ടു
പെണ്‍കുട്ടിയെ വെട്ടിയ ശേഷം കത്തി കൊണ്ട് കഴുത്തും കൈത്തണ്ടയും സ്വയം മുറിച്ച വിദ്യാര്‍ത്ഥി കോലഞ്ചേരി ആശുപത്രിയിലാണ്.
കഴുത്തിലെ മുറിവ് ഗുരുതരമാണെങ്കിലും അപകട നില തരണം ചെയ്തെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക