സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോർട്ടും അനുബന്ധരേഖകളും സ്വീകരിച്ചു തുടങ്ങി.
മലപ്പുറം താനൂർ മണ്ഡലത്തിൽ നിന്നുള്ള വിത്തൗട്ട് മെഹ്റം അപേക്ഷക പറമ്പേരി ആസ്യയാണ് ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്പോർട്ടും പണമടച്ച രസീതും അനുബന്ധരേഖകളും കൈമാറിയത്.
നൊവാക് ജോക്കോവിച്ച് വീണ്ടും ഒന്നാം സ്ഥാനത്ത്
തിരഞ്ഞെടുക്കപ്പെട്ടവർ മുൻകൂർ തുകയായ 81,800 രൂപ അടവാക്കിയ സ്ലിപ്പ്, അസ്സൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്), ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാപത്രം, പാസ്പോർട്ട് കോപ്പി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (പാസ്ബുക്ക്/ചെക്ക് ലീഫ് കോപ്പി) എന്നിവയാണ് നൽകേണ്ടത്.
സാനിയ വിവാഹ മോചനം നേടിയോ? ഇഫ്താർ ചിത്രത്തിൽ മാലിക്ക് ഇല്ല
രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജണൽ ഓഫീസിലോ നൽകണം. 2023 ഏപ്രിൽ10 വരെയാണ് രേഖകൾ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക