അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് എമി കോണി ബാരെറ്റ്. വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചതിനാൽ ആ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി ജഡ്ജായി ഒരു വനിത തന്നെ വരുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു.
സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച, ഒഴുകിയത് പതിനായിരം ലിറ്ററോളം വൈൻ
അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെ ധൃതി പിടിച്ചുള്ള ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. ആറുപേര്‍ക്കാണ് സീനിയോറിറ്റി അനുസരിച്ച് സാദ്ധ്യതയുണ്ടായിരുന്നത്. ട്രംപിന് സ്വാധീനിക്കാൻ പറ്റുന്നവരെ നിയമിയ്ക്കുകയാണെന്ന് ആരോപണവും അമേരിക്കൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക