ഉത്തർപ്രദേശിലെ ഹത്രാസ് സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലാണ് ഇവർ പങ്കെടുത്തത്. നൂറു കണക്കിനാളുകളാണ് പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ ഉണ്ടായത്.
മാസ്കിൽ വീഴ്ച വരുത്തിയാൽ പിഴ കൂടും; കടകളിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ
ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഏറ്റവും ദു:ഖത്തോടെയാണ് തങ്ങളിവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവാനുള്ളത്. നീതി ലഭിക്കും വരെ സമ്പത്തിൽ പോരാട്ടം ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക