സ്വർണ്ണക്കടത്ത് കേസിൽ പുതിയ ആരോപണം. കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കാൻ ശ്രമിക്കുന്നതായാണ് ഉയർന്നിരിക്കുന്ന പുതിയ ആരോപണം. ഒന്നാം പ്രതി സരിത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്‍.ഐ.എ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാചിക്കുകയാണെന്നും മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍.ഐ.എയുടെ ശ്രമമെന്നും സരിത്ത് പറയുന്നു.
സ്വാമിത്വ സ്കീം: പ്രോപ്പര്‍ട്ടികാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിൽ സരിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സരിത്തിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും.
റിച്ചക്ക് എതിരായ പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞ് ബോളിവുഡ് അഭിനേത്രി പായൽ ഘോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക