മുംബൈ: ശിവസേന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും പ്രാദേശിക പാര്‍ട്ടികള്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഹാഥറസ് കൂട്ടബലാത്സംഗം; വെബ്സൈറ്റില്‍നിന്ന് എഫ്.ഐ.ആര് നീക്കി സി.ബി.ഐ
ശിവസേനയുടെ നീക്കം ബിഹാറില്‍ എന്‍.സി.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയവരിൽ ആര്.ജെ.ഡി-കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികള്‍, ജെ.ഡി.യു-ബി.ജെ.പി സഖ്യങ്ങള്‍ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക