തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ലൈഫ് മിഷൻ കേസെന്ന് സംസ്ഥാന സർക്കാർ. സർക്കാരിനെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുകയാണ്. സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിനോ ലൈഫ് മിഷനോ ബന്ധമില്ല. എഫ്സിആർഎ കേസിന്റെ പരിധിയിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ഒന്പതുപേര് അറസ്റ്റില്‍
കേസിൽ വലിയ ഗൂഢാലോചന നടന്നുവെന്നും കരാറിന്റെ തുടക്കത്തിൽ തന്നെ ക്രമക്കേടുകൾ ഉണ്ടായതിനാൽ അന്വേഷണം അനിവാര്യമെന്നും കേന്ദ്രം അറിയിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം കേസിൽ വിധി പറയും. അതുവരെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക