പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയാതായി റിപ്പോർട്ട്.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡോ. ബി കലാം പാഷ ദീര്‍ഘിപ്പിച്ചത് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭു കുമാര്‍, ഭാര്യാസഹോദരന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ്.
തമിഴ്നാട്ടില്‍ 12000 കോടിയുടെ കാര്‍ഷികവായ്പ എഴുതിത്തള്ളി
പ്രോസിക്യൂഷന് കേസ് പിന്നാക്ക വിഭാഗക്കാരനായ അനീഷ് ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക