കർഷക സമരം നടത്തുന്നവരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇനിയും പൂര്‍ണമായി അടച്ചിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിയ്ക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കർഷകർ ഇപ്പോഴും.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ധർമജൻ ബോൾഗാട്ടി; ബാലുശ്ശേരിയോ വൈപ്പിനോ; ചർച്ച തുടരുന്നു
പതിനൊന്ന് തവണ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ മുന്നോട്ട് വന്നെങ്കിലും നിയമങ്ങൾ പിൻവലിയ്ക്കണമെന്ന ആവശ്യത്തിന് കേന്ദ്രം വഴങ്ങിയില്ല. പല ഇളവുകളും ഭേദഗതികളും വരുത്താമെന്ന് പറഞ്ഞെങ്കിലും കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച പീയുഷ് ഗോയല്‍ കര്‍ഷകര്‍ക്ക് ചര്‍ച്ച സാധ്യമാക്കാന്‍ ഒരു ഫോണ്‍ കോള്‍ അകലം മാത്രമേ ഉള്ളൂ എന്നും വ്യക്തമാക്കി.
നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ്, എന്നെന്നും 90കളിലെ കുട്ടികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക