ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന് പറഞ്ഞു. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നതെന്നും വോട്ടർമാരെ അപഹസിക്കുന്ന രീതിയാണെന്നും കൂടാതെ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ലെന്നും അതിന്റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന് പറഞ്ഞു.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പി സി വിഷ്ണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക