കോട്ടയം: കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ. കൊച്ചി സർവകലാശാലയിലെ അന്തരീക്ഷ പഠന വകുപ്പിന്റെതാണ് നിഗമനം.
സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു, ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഷിജു
ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. അതേ സമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക