സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുവാൻ തീരുമാനം. ഹൈസ്കൂളുകളിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഇനി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. 100 എംബിപിഎസ് വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭിക്കും.
ഹെപ്പറ്റൈറ്റിസ് എ, ഇ , ബി, സി രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
ഇക്കാര്യത്തിനായുള്ള ധാരണാപത്രത്തിൽ കൈറ്റ് സിഇഒ കെ.അൻവർ സാദത്തും ബിഎസ്എൻഎൽ കേരള സിജിഎം സി.വി വിനോദും ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിൽ നിലവിലുള്ളത് എട്ട് എംബിപിഎസ് വേഗമുള്ള ഫൈബർ കണക്ഷനുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക