അവിവാഹിതരായ സ്ത്രീകളെ രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ വ്യക്തമാക്കിയ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തണമെന്നും 20 ആഴ്ചകള്‍ക്കുശേഷം ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമവും അനുബന്ധ നിയമങ്ങളും വ്യാഖ്യാനിച്ച് അവിവാഹിതരായ സ്ത്രീകള്‍ക്ക് 24 ആഴ്ച വരെ ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ജെ.ബി. പര്‍ദിവാലയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക