കാട്ടുപന്നികളെ വെടിവയ്ക്കുവാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി. നിലവിലുള്ള ഉത്തരവിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകിയത്.
പാലിനോട് അലർജിയുണ്ടോ, പോഷകഗുണങ്ങളുള്ള സോയ മിൽക്ക് ഉപയോഗിക്കൂ
അതേസമയം വന്യമൃഗ ആക്രമണം നേരിടുവാൻ സംസ്ഥാനത്തിന് പ്രത്യേക നടപടിക്രമം തയ്യാറാക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി, കണ്ണൂർ ജില്ലകളിലെ പ്രദേശങ്ങളും അതിരപ്പള്ളിയും ഉൾപ്പെടെയുള്ള ഹോട്ട്സ്പോട്ടുകളിൽ പ്രതികരണ സേനയെ സജ്ജമാക്കുവാൻ തീരുമാനിച്ചു.
പ്രമേഹം നിങ്ങളുടെ പല്ലുകളെ എങ്ങനെ ബാധിക്കുന്നു?
എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം അപ്രതീക്ഷിതമായി ഉണ്ടായതിനാൽ മുൻകരുതൽ എടുക്കുവാൻ കഴിഞ്ഞില്ല. കാട്ടുപോത്തിന് വെടിയേറ്റിട്ടുണ്ടോ എന്ന സംശയം വനം വകുപ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക