ഇടുക്കി വണ്ടിപ്പെരിയാറിൽ ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂര മർദ്ദനം. ബുധനാഴ്ച വക്കിടയിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ വാദി കൊണ്ട് തള്ളിയ നിരവധി പാടുകൾ കണ്ടതോടെയാണ് വീട്ടുകാർ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു കുട്ടി.
ഇന്ന് രാവിലെ മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാനാധ്യാപകനെ കണ്ട് പരാതി കൊടുത്തു. പ്രധാന അദ്ധ്യാപകൻ അദ്ധ്യാപികയെ വിളിച്ചുവരുത്തി മാപ്പു ചോദിപ്പിച്ചു. ചൈൽഡ് ലൈനീളും പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക