തലസ്ഥാനത്ത് രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഹരികൃഷ്ണന് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നില്‍ ആര്.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ചാക്ക വയ്യാമൂലയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിന് നേരേയും ആക്രമണമുണ്ട്. സി.പി.ഐ.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക