ഇന്ധനവിലയിലെ വർധനവിൽ വിമർശനവുമായി സംവിധായകന് ബാലചന്ദ്രമേനോന്. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതികരണം. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോൾ വില 88 രൂപയിലേക്ക് എത്തിയതിനെക്കുറിച്ച് “നമ്മള് ‘പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി സൂണ്‍”, എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കളിമണ്‍ ആഭരണ നിര്‍മ്മാണ പരിശീലനം
ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. ജനുവരി 27ന് ഉണ്ടായ ഏറ്റവും പുതിയ ഇന്ധനവിലവര്‍ധന അനുസരിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്.
കൊറോണ പ്രതിരോധം: മത്തിയും, അയലയും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്ന് ഗവേഷകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക