അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺക്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വാസ തടസം ഉണ്ടായിരുന്നുവെന്നാണ് വിവരം. കുഞ്ഞിന് ശ്വാസതടസം ഉണ്ടായിരുന്നുവെന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ വൈകിയെന്നും വിവരങ്ങളുണ്ട്.
പുത്തൻ സവിശേഷതകളോടെ പോകോ എം3 ഇന്ത്യന്‍ വിപണിയില്‍
അട്ടപ്പാടിയിൽ വിദഗ്ധ ചികിത്സ വൈകിയെന്നും ഇതിനെ തുടർന്നാണ് നവജാത ശിശു മരിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. അതേസമയം, വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തുവാൻ വൈകിയതാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കുഞ്ഞിനെ മാറ്റാൻ വൈകിയതിനുള്ള കാരണമെന്നും വിശദീകരണമുണ്ട്.
ആമസോൺ സിഇഒ പദവിയിൽ ഇനി ജെഫ് ബെസോസ് ഇല്ല.. ; ഒഴിയുന്നത് 27 വർഷം വഹിച്ച പദവി
പ്രതികരിക്കാൻ ഇവിടെ എഴുതുക