‘ജയ് ജവാൻ, ജയ് കിസാൻ’ മുദ്രാവാക്യമുയർത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുദ്രാവാക്യവുമായി പത്ത് ദിവസത്തെ പ്രചാരണ പരിപാടി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ വിശദീകരണം. പാക്കിസ്ഥാനിലും ചൈനയിലും പോകുവാൻ സമയം കിട്ടുന്ന പ്രധാനമന്ത്രിയ്ക്ക് പക്ഷെ, കർഷക സമരം നടത്തുന്നവരെ സന്ദർശിക്കുന്നതിന് സാമ്യമില്ലെന്നും അവർ പറഞ്ഞു.
സര്‍ക്കാര്‍ ഐ ടി ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി പി രാമകൃഷ്ണന്
വീണ്ടും അധികാരത്തിലെത്തിയാൽ കർഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുകയാണ് കോൺഗ്രസ് ചെയ്യുകയെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കർഷകർക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.
നടക്കാത്ത പദ്ധതിയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് മലയോര ഹൈവേയുടെ പൂര്‍ത്തീകരണം: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക