സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ 75 ശതമാനം പൂർത്തിയായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 15 ശതമാനം കുട്ടികള്‍ക്കാണ് രണ്ടാം ഡോസ് വാക്സിന് നല്‍കിയിരിക്കുന്നത്. 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനാണ് പുരോഗമിക്കുന്നത്.
കുട്ടികൾക്കായി ഹെല്‍ത്തിയായ ഒരു പ്രോട്ടീൻ പൗഡർ തയ്യാറാക്കാം
ജനുവരി മൂന്നിനായിരുന്നു വാക്സിനേഷൻ ആരംഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ തയ്യാറാക്കിയാണ് വാക്സിനേഷന് ഏകോപിപ്പിച്ചിരുന്നത്.
50 കോടിയും കടന്ന് പ്രണവിന്റെ ‘ഹൃദയം’
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇനി വാക്സിനെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ എത്രയും വേഗം വാക്സിന് എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക