ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പുതിയ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെജ്രിവാളിന്റെ കാല്‍തൊട്ട് ഭഗവന്ത് മന്; സത്യപ്രതിജ്ഞ 16ന്, വീഡിയോ
13 മാസത്തോളം നീണ്ടുനിന്ന കർഷക പ്രക്ഷോഭം നടത്തിയത് രാകേഷ് ടിക്കായത്ത് നേതൃത്വം നല്കുന്ന ബികെയു ഉള്‍പ്പെട്ട കര്‍ഷക സംഘടനകളുടെ വിശാല മുന്നണിയായിരുന്നു. തുടർന്ന് കേന്ദ്ര സര്‍ക്കാരിന് കർഷക നിയമങ്ങൾ പിൻവലിക്കേണ്ടതായും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക