പത്ത് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി അമേരിക്കയിലേയ്ക്ക് പോകുന്നു. മെയ് 28 നാണ് അദ്ദേഹം പുറപ്പെടുന്നത്. മേയ് 31 നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീട് മൂന്ന് ദിവസം മുൻപ് പുറപ്പെടുകയായിരുന്നു.
അനുവാദമില്ലാതെ ട്വിറ്ററിലെ ഡാറ്റ എടുത്തു; മൈക്രോസോഫ്റ്റിനെതിരെ ആരോപണം
മേയ് 29, 30 തിയതികളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.
മുൻപ് രാഹുൽഗാന്ധി ഇന്ത്യൻ സർക്കാരിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക